5.10.10

കില്ലപ്പട്ടികള്‍

വര്ഷങ്ങള്ക്കു ശേഷം ഇന്ത്യ കാണാനെത്തിയ ഗാന്ധിയപ്പൂപ്പന്റെ കൈയിലെ വടി കണ്ട മക്കുമോന്‍ :
                                                                                                                                                                                                 "തെരുവ് പട്ടികളെ പേടിച്ചായിരിക്കും?"
 "അല്ല; അതുപോലെ നാലാള് കൂടുന്നിടത്ത് എന്ത്   കണ്ടാലും കുരയ്ക്കുകയും വിവാദങ്ങളുടെ എല്ലിങ്കഷനതിനായി മാത്രം കടിപിടി
   കൂടുകയും  ചെയ്യുന്ന ചില രാഷ്ട്രീയ സാംസ്കാരിക ചാവാലികളെ തല്ലാനാണ്."
മക്കു മോന്ചിരിച്ചു .
 "ഇത് വരെ കുരചു കൊണ്ടിരുന്നവരൊക്കെ ആരെങ്കിലും മനംമയക്കിച്ചാല്‍  അവരുടെ പിന്നാലെ വാലാട്ടിക്കൂടുക തന്നെ. പിന്നെ അടുത്ത എല്ലിന്കഷണം കിട്ടും വരെ കുരയുമില്ല, കടിയുമില്ല.."  
കേരലതെരുവിലും  സ്നേഹം കൂടുന്നവരുടെ പിന്നാലെ വാലാട്ടി നടക്കുന്ന കില്ലപ്പട്ടികളുടെ  വായില്ഇത്തവണ മുറിക്കപ്പെട്ട കൈയും ,ലോട്ടറിയും , അയ്യോധ്യയും ഒക്കെ മക്കുമോന്കണ്ടു...
ഇനി വരുമ്പോള്‍ കടിക്കുന്ന   ചുണക്കുട്ടന്നായ്ക്കളെ അപ്പൂപ്പന് കാട്ടിക്കൊടുക്കനമെന്നായി മക്കുമോന്റെ വലിയ വാശി.oct 5 2010.


1 comment:

  1. മൈക്കും മാധ്യമങ്ങളും കണ്ടാല്‍ "ബോധം കെട്ടു" പുലഭ്യം പറയുന്നവരെക്കുറിച്ച് എന്ത് പറയുന്നു?

    ReplyDelete